عَنْ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ قَالَتْ أُمُّ حَبِيبَةً زَوْجُ النّبيّ ﷺ : اللَّهُمَّ أمتعني بزوجي رسول الله، وبأبي أبي سفيان، وبأخي معاوية، قالت: فقال النبي ﷺ : قد سألت الله لآجال مضروبة، وأيام معدودة، وأرزاق مقسومة، لن يعجل شيئا قبل حله، أو يؤخر شيئا عن حله، ولو كنت سألت الله أن يعيذك من عذاب في النار أو عذاب في القبر كان خيرا وأفضل [مسلم في صحيحه] ഇബ്നു മസ്ഊദ് നിവേദനം:
നബി ﷺ യുടെ പത്നി ഉമ്മു ഹബീബ് പറഞ്ഞു: അല്ലാഹുവേ, എന്റെ ഭർത്താവായ നബി ﷺയെ കൊണ്ട്, എന്റെ പിതാവായ അബൂ സുഫ്യാനെ കൊണ്ട്, എന്റെ സഹോദരനായ മുആവിയയെ കൊണ്ട് എനിക്ക് നീ സുഖം നൽകണേ! അവർ പറയുന്നു: അപ്പോൾ നബി ﷺ പറഞ്ഞു: നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞ അവധിയെയും, എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളെ യും, വീതിച്ചു കഴിഞ്ഞ വിഭവങ്ങളെയും കുറിച്ചാണ് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നത്. അത് ഒന്നിനെയും സമ യമെത്തും മുമ്പ് തിടുക്കപ്പെടുത്തുക യോ, സമയമായാൽ പിന്തിക്കുകയോ ചെയ്യില്ല. നരകശിക്ഷയിൽനിന്നോ ഖബ്ർ ശക്ഷയിൽനിന്നോ അല്ലാഹുവിനോട് നിങ്ങൾ കാവൽ ചോദിച്ചിരുന്നുവെങ്കിൽ അത് എത്രയോ ശ്രേഷ്ഠവും ഗുണകരവുമായിരുന്നു! (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഗുണപാഠങ്ങൾ
- അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
عَنْ عَائِشَةَ رضي الله عنها ، قَالَتْ جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا، فَأَطْعَمْتُهَا ثَلَاثَ تَمْرَاتٍ، فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةٌ لِتَأْكُلَهَا، فَاسْتَطْعَمَتْهَا ابْنَتَاهَا، فَشَقَّتْ الثَّمَرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا، فَأَعْجَبَنِي شَأْنُهَا، فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ ، فَقَالَ: «إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ، أَوْ أَعْتَقَهَا بِهَا مِنَ النَّارِ رَوَاهُ مُسْلِمٌ فِي صَحِيحِه ആയിശ് رضي الله عنها പറയുന്നു:
ഒരു പാവം സ്ത്രീ അവരുടെ രണ്ടു പെൺകുട്ടികളുമായി എന്റെ അടുക്കൽ വന്നു. അവർക്ക് ഞാൻ മൂന്ന് കാരക്ക കൊടുത്തു. അവർ രണ്ടു പേർക്കും ഓരോ കാരക്ക വീതം നൽകി. ഒരെണ്ണം തനിക്ക് കഴിക്കാനായി വായിലേക്ക് നീട്ടി. അപ്പോൾ അതും അവർ രണ്ടുപേരും ആവശ്യപ്പെട്ടു. അവർ കഴിക്കാൻ ഉദ്ദേശിച്ച കാരക്കയും രണ്ടു കീറാക്കി അവർക്ക് കൊടുത്തു. ഇക്കാര്യം എന്നെ വല്ലാതെ അതിശയപ്പെടുത്തി. അവർ ചെയ്തത് ഞാൻ നബിയോട് വിശദീകരിച്ചു. അവിടുന്ന് പറഞ്ഞു: നിശ്ചയമായും അതു മുഖേന അല്ലാഹു അവർക്ക് സ്വർഗ്ഗം ഉറപ്പാക്കിയിരിക്കുന്നു. അല്ലെങ്കിൽ, മുഖന അവൻ അവരെ നരകത്തിൽനിന്ന് മോചിപ്പിച്ചിരിക്കുന്നു. (മുസ്ലീം സ്വഹീഹിൽ ഉദ്ധരിച്ചത്) ഹദീസ് നൽകുന്ന പാഠങ്ങൾ
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടിയവനു പോലും പാപമോചനം തേടാൻ വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിന് കേഴുന്നു. ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ ആരുമില്ല. അവൻ അമരനായി എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമാകുന്നു. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
«أَسْتَغْفِرُ اللهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ» أخرجه الحاكم عن ابن مسعود رضي الله عنه، وصححه الألباني في الصحيحة "അല്ലാഹുവേ, നീയണ് എന്റെ റബ്ബ്. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിയനാണ്. ഞാൻ കഴിവിന്റെ പരമാവധി നിന്നോടുള്ള ഉടമ്പടിയും കരാറും പാലിക്കാം. എന്റെ ദുഷ്ചെയ്തികളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. ഞാൻ സമ്മതിക്കുന്നു. എന്റെ പാപങ്ങൾ നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എന്നോട് പൊറുക്കേണമേ. നീയല്ലാതാരും പാപങ്ങൾ പൊറുക്കുകയില്ല." - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ،خَلَقْتَنِي وَأَنَا عَبْدُكَ، وأَنَا عَلَى عَهْدِكَ ووعْدكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ،أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ،وَأَبُوءُ لَكَ بِذَنْبِي،فَاغْفِرْ لِي،فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
الْبُخَارِيُّ فِي صَحِيحِهِ عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللَّهُ عَنْهُ എന്റെ റബ്ബേ, നീ എന്നോട് പൊറുക്കേണമേ..എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ! അബൂഹുറയ് റഃ رضي الله عنه വിൽനിന്ന് അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത് - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ أبو داود في سننه عن أبي هريرة . وصححه الألباني ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ സമയം കൊണ്ട് അയാളെ സഹായിക്കും. തന്റെ സമയത്തെ അയാൾക്ക് സഹായകമാക്കികൊടുക്കും. അവൻ ഒരാൾക്ക് തിന്മ ഉദ്ദേശിച്ചാൽ സമയത്തെ അയാൾക്ക് പ്രതികൂലമാക്കും. അയാൾ മുന്നേറാൻ തയ്യാറെടുക്കുമ്പോഴൊന്നും സമയം സഹായകമാവില്ല. എന്നാൽ ഒന്നാമത്തെയാൾ ചടച്ചിരുന്നാൽ സമയം അയാളെ എഴുന്നേൽപ്പിക്കുകയും അയാൾക്ക് സഹായകമായി വർത്തിക്കുകയും ചെയ്യും. (മദാരിജുസ്സാലികീൻ 3/547) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قال ابن القيم رحمه الله «إذا أراد الله بالعبد خيرًا أعانه بالوقت وجعل وقته مساعدًا له، وإذا أراد به شرا جعل وقته عليه، فكلما أراد التأهب للمسير لم يساعده الوقت، والأول كلما همت نفسه بالقعود أقامه الوقت وساعده ആയിശഃ رضي الله عنها നിവേദനം: അല്ലാഹുവിനോട് ഞാൻ പൊറുത്തുതരാൻ തേടുകയും, അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങു കയും ചെയ്യുന്നു. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ عَنْ عَائِشَةَ رَضِيَ اللَّه عَنْهَا « أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ » [مُسْلِمُ فِي صَحِيحِهِ ] വലീദ് പറയുന്നു: എങ്ങനെയാണ് പാപമോചനം തേടേണ്ടതെന്ന് ഞാൻ ഔസാഈ رحمه الله യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ (ഞാൻ അല്ലാഹുവിനോട് പൊറുത്തുതരാൻ തേടുന്നു, ഞാൻ അല്ലാഹുവിനോട് പൊറുത്തു തരാൻ തേടുന്നു) എന്ന് നീ പറയുക. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് مِنَ الْأَلْفَاظِ الْوَارِدَةِ لِلْإِسْتِغْفَارِ قَالَ الْوَلِيدُ: فَقُلْتُ لِلْأَوْزَاعِيُّ: كَيْفَ الْاسْتِغْفَارُ؟ قَالَ: تَقُولُ: أَسْتَغْفِرُاللهَ، أَسْتَغْفِرُ اللهَ [ مُسْلِمُ فِي صَحِيحِهِ ]
|
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|